വേനൽ ശക്തി പ്രാപിച്ചതോടെ ചൂട് വർദ്ധിച്ചതിനാൽ ക്റ്ഷി ഉണങ്ങി തുടങ്ങിയ സാഹചരൃത്തിൽ അടിയന്തിരമായി കനാല്‍ വെളളം തുറന്ന് വിടണമെന്ന് കർഷക കോൺഗ്രസ് മേഖല കമ്മിറ്റിയുടെ ആവശൃം നടപ്പിലായി.
തുമ്പൂർമുഴി വലതുകര കാനാലിൽ വെളളം തുറന്ന് വിട്ട് ചായ്പൻകുഴി. വേനൽ ശക്തി പ്രാപിച്ചതോടെ ചൂട് വർദ്ധിച്ചതിനാൽ ക്റ്ഷി ഉണങ്ങി തുടങ്ങിയ സാഹചരൃത്തിൽ അടിയന്തിരമായി കനാല്‍ വെളളം തുറന്ന് വിടണമെന്ന് കർഷക കോൺഗ്രസ് മേഖല കമ്മിറ്റിയുടെ ആവശൃം നടപ്പിലായി. കനാൽ ബണ്ട് നിർമ്മാണം തീർന്നില്ലെങ്കിലും വെളളം തുറന്ന് വിടാൻ അധിക്റ്തർ തയ്യാറായി. പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴിയും വെളളം തുറന്ന് വിടണമെന്ന ആവശൃത്തിന് ഇനിയും താമസം വരും.പംബിങ്ങ് മോട്ടോർ ചാർജ്ജ് ചെയ്യേണ്ടതുളളതുകൊണ്ടാണ് താമസം എടുക്കുന്നത്.വെളളം പെട്ടെന്ന് തുറന്ന് വിട്ടത് വാഴ,കവുങ്ങ്,നെല്ല്,പച്ചക്കറി,റംബൂട്ടാൻ തുടങ്ങിയ കർഷകർക്ക് ആശ്വാസമായതായി പ്രസിഡന്റ് കെ.എം.ജോസ് മാദ്ധൃമങ്ങളോട് പറഞ്ഞു.